ജയന് അനുസ്മരണം

ജയന് അനുസ്മരണം 

2013 നവംബര് 17 ഞായര് വൈകിട്ട് 6-ഗ്രന്ഥശാല ഹാൾ 



പ്രിയ സുഹൃത്തുക്കെള, മലയാള സിനിമയിലെ പൗരുഷത്തിന്റെ പ്രതീകമായിരുന്ന എക്കാലെത്തയും ആക്ഷന്ഹീറോ ജയന്‍, കോളിളക്കം സൃഷ്ടിച്ച്കടന്നുേപായിട്ട്നവംബര്‍ 16 ന്മുപ്പത്തിരണ്ട്വര്ഷം തികയുന്നു. ഘനഗാംഭീര്യമാര്ന്ന ശബ്ദത്തില്ആകര്ഷകമായ സംഭാഷണ ശൈലിയും വശ്യതയാര്ന്ന ചിരിയും സാഹസിക രംഗങ്ങളിലെ മെയ്വഴക്കവുംകൊണ്ട്സംഘട്ടന രംഗങ്ങള്ക്ക്പുതിയ മാനം നല്കിയ ജയന്മലയാളികളുടെ ഹരമാണ്‌. 1974 മുതല്‍ '80 വരെ കേവലം ആറുവര്ഷങ്ങള്കൊണ്ട്ഒരു തമിഴ്ചിത്രം ഉള്പ്പടെ 116 ചിത്രങ്ങളിലാണ്ജയന്വേഷമിട്ടത്‌. കരുത്തും സാഹസികതയും നിറഞ്ഞുനിന്നിരുന്ന ചെറിയ വില്ലന്വേഷങ്ങളില്നിന്നും പ്രധാന വില്ലന്വേഷങ്ങളിേലക്കും ഉപനായക വേഷങ്ങളിേലക്കും തുടര്ന്ന്നായക വേഷങ്ങളിേലക്കും വളര്ന്ന അദ്ദേഹം മലയാള സിനിമയുടെ ചരി്രതത്തില്ഏറ്റവും ചുരുങ്ങിയ കാലംെകാണ്ട്ഉജ്ജ്വലമായി ഉദിച്ചുയര്ന്ന വെള്ളിനക്ഷ്രതമായി മാറി. േജസി സംവിധാനം നിര്വ്വഹിച്ച "ശാപേമാക്ഷം' എന്ന ചിത്രത്തിലൂെടയാണ്അദ്ദേഹം അരേങ്ങറ്റം കുറിച്ചത്‌. ഹരിഹരന്സംവിധാനം ചെയ് "ശരപഞ്ജരം' എന്ന ചിത്രത്തിലൂടെ നായക പദവിയിേലക്കുയര്ന്നു. തുടര്ന്ന്‌, പൗരുഷത്തിന്റെ ശരീരഭാഷ അടക്കിവാണ, വെള്ളിത്തിരയിലെ തരംഗമായി മാറിയ സിനിമകളിലെ ശ്രദ്ധേയമായ വേഷങ്ങള്കൊണ്ട്ജയന്മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി മാറുകയായിരുന്നു. സിനിമേയാടും തൊഴിലിേനാടുമുള്ള ആത്മാര്ത്ഥമായ പ്രതിബദ്ധതകൊണ്ട്സാഹസികത നിറഞ്ഞ സംഘട്ടന രംഗങ്ങള്രസകരമായ ഒരു വെല്ലുവിളിയായി അദ്ദേഹം ഏറ്റെടുത്തു. 1980 നവംബര്‍ 16 ന്കോളിളക്കം എന്ന സിനിമയിലെ ഒരു സാഹസിക രംഗത്തിന്റെ ചിത്രീകരണത്തിനിടയിലുണ്ടായ ഹെലിേകാപ്റ്റര്അപകടത്തിലാണ്ജയന്എന്ന താരം അസ്തമിക്കുന്നത്‌. അദ്ദേഹം അഭിനയിച്ച്അനശ്വരമക്കിയ നൂറില്പരം കഥാപാ്രതങ്ങള്ഇന്നും മലയാളി മനസ്സുകളില്മങ്ങാത്ത ഓര്മ്മകളായി ജീവിക്കുന്നു. കരുത്തിെന്റയും പുരുഷ സൗന്ദര്യത്തിെന്റയും പ്രതീകവുമായി എത്തിയ കലാകാരന്റെ നിഷ്കളങ്കമായ നിറഞ്ഞുചിരിക്കുന്ന മുഖം മലയാളിയുടെ മനസ്സില്മായാതെ നില്ക്കുന്നു. അകാലത്തില്പൊലിഞ്ഞ വെള്ളിനക്ഷ്രതത്തിന്റെ ദീപ്തമായ സ്മരണയ്ക്കു മുന്നില്ആദരാഞ്ജലികള്അര്പ്പിച്ചുെകാണ്ട്നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാല 2013 നവംബര്‍ 17 ഞായറാഴ് വൈകിട്ട്‌ 6 മണിക്ക്ഗ്രന്ഥശാല ഹാളില്വച്ച്ജയന്അനുസ്മരണവും "അങ്ങാടി' എന്ന സിനിമയുടെ പ്രദര്ശനവും സംഘടിപ്പിച്ചിരിക്കുന്നു. പരിപാടിയിേലക്ക്എല്ലാവേരയും സ്നേഹപൂര്വ്വം സ്വാഗതം ചെയ്യുന്നു.

സിനിമാ പ്രദർശനം:

അങ്ങാടി 

ജയനെ ജനകീയ നടനാക്കിത്തീര്ത്ത ചിത്രമാണ്അങ്ങടി. 1980 ല്ഗൃഹലക്ഷ്മി പെ്രാഡക്ഷന്സിന്റെ ബാനറില്ടി.ദാേമാദരന്എഴുതി .വി.ശശി സംവിധാനം ചെയ് അങ്ങാടി മുന്കാല കളക്ഷന്റെക്കോര്ഡുകള്തിരുത്തിക്കുറിച്ച ചിത്രമാണ്‌. അഭ്യസ്തവിദ്യനായ ചുമട്ടുെതാഴിലാളിയുടെ വേഷത്തില്ജയന്ഗര്ജ്ജിക്കുേമ്പാള് സ്വരഗാംഭീര്യത്തില്പേ്രക്ഷകര്കോരിത്തരിച്ചു. "അങ്ങാടി'യിലെ പ്രശസ്തമായ ഇംഗ്ലീഷ്ഡയേലാഗ്കൈയടിേയാെടയാണ്സ്വീകരിച്ചത്‌. ഇന്നും കാമ്പസുകളില്ചെറുപ്പക്കാര് ഡയേലാഗ്ഏറ്റുപറയുന്നത്ജയന്എന്ന നടന്റെ താരപരിേവഷം വ്യക്തമാക്കുന്നു. സീമ, സുകുമാരന്‍, കുതിരവട്ടം പപ്പു, ബാലന്കെ.നായര്‍, പ്രതാപച്രന്ദന്‍, അംബിക തുടങ്ങിയവരാണ്മറ്റ്അഭിേനതാക്കള്‍.

No comments:

Post a Comment

thankyou..........