ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ 2010

ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍  2010
നവംബര്‍ 28 മുതല്‍ 30 വരെ ഗ്രന്ഥശാല ഹാള്‍ 
 യുഗദീപ്തി ഗ്രന്ഥശാലയും സുമംഗല ഫിലിം സൊസൈറ്റിയുടെ സംയുകതാഭിമുഖ്യത്തില്‍ നെല്ലിക്കുഴിയില്‍ മൂന്നു ദിവസങ്ങളിലായി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു. 28ന് (ഞായറാഴ്ച) ഫെസ്റ്റിവല്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖല പ്രസിഡന്റും സുമംഗല ഫിലിം സൊസൈറ്റി പ്രോഗ്രാം സെക്രട്ടറിയുമായ കെ.ഒ.കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് പി.കെ.ബാപ്പുട്ടി അദ്ധ്യക്ഷത വഹിച്ചു. സുമംഗല ഫിലിം സൊസൈറ്റി സെക്രട്ടറി ടി.ഇ.കുര്യന്‍ ആശംസകളര്‍പ്പിച്ചു. കെ.എസ്.ഷാജഹാന്‍ സ്വാഗതവും പി.കെ.ജയരാജ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ചാര്‍ലി ചാപ്ലിന്റെ ദ കിഡ് എന്ന ചിത്രം പ്രദര്‍ശിപ്പിച്ചു. 

സ്വാഗതം : ശ്രീ. ഷാജഹാന്‍ കെ.എസ്‌. അദ്ധ്യക്ഷന്‍ : ശ്രീ. പി.െക. ബാപ്പുട്ടി (്രപസിഡന്റ്‌, യുഗദീപ്‌തി ഗ്രന്ഥശാല) ഉദ്‌ഘാടനം : ശ്രീ. സി.പി. മുഹമ്മദ്‌, (െസക്രട്ടറി, താലൂക്ക്‌ ലൈബ്രറി കൗണ്‍സില്‍ കോതമംഗലം) ആശംസ : ശ്രീ. ആന്റണി പുളിക്കല്‍, (പസിഡന്റ്‌, സുമംഗല ഫിലിം സൊസൈറ്റി) നന്ദി : ശ്രീ. ജയരാജ്‌ പി.െക. തുടര്‍ന്ന്‌ : സിനിമാ പ്രദര്‍ശനം

ദ കിഡ്‌ (1921 / 52 മിനിറ്റ്‌) 

സംവിധാനം : ചാര്‍ളി ചാപ്‌ളിന്‍

ഓപ്പറേ ഗായികയായ ഒരു അമ്മ അവരുടെ കുഞ്ഞിനെ ഉപേക്ഷിക്കുന്നു.  ഈ കുട്ടിയും ചാപ്‌ളിനും തമ്മിലുള്ള അവിചാരിതമായ പരിചയെപ്പടലിന്റെ ചിത്രമാണിത്‌.  കുട്ടിയും ചാപ്‌ളിനും തമ്മിലുള്ള ഹൃദയബന്ധം വളരെ ആകര്‍ഷണീയമാണ്‌.  ലോകത്തിനു മുന്നില്‍ ഒന്നുമില്ലാത്തവന്‍ ആര്‍ക്കും വേണ്ടാത്തവനാണേല്ലാ.  അവനു മുന്നില്‍ ലോകം ഒരു പൊതുനിരത്താണ്‌.  അവന്‍ ആ മഹാപാതയില്‍ ഒറ്റയ്‌ക്ക്‌ നടന്നുേപാകാന്‍ വിധിക്കെപ്പട്ടവനാണ്‌.  ലോകസിനിമയില്‍ ഇത്രയും ചര്‍ച്ചാവിഷയമായ ചിത്രം കുറവാണ്‌.  ചാപ്‌ളിന്റെ അഭിനയം മാത്രമല്ല, നിസ്സഹായേരാടുള്ള സമീപനത്തില്‍ ചാപ്‌ളിന്‍ പ്രകടിപ്പിച്ച റിയലിസം ശ്രദ്ധേയമാണ്‌.  ഇതേവരെ ഉണ്ടായ ലോകത്തിലെ മികച്ച സിനിമകളില്‍ പത്തെണ്ണെമടുത്താല്‍ അതില്‍ ഒന്ന്‌ ദ കിഡ്‌ ആയിരിക്കും.

29/11/2010 തിങ്കളാഴ്‌ച 5 . 30   ന്‌ : 

മോഡേണ്‍ ടൈംസ്‌ (1936 / 72 മിനിറ്റ്‌) 

സംവിധാനം : ചാര്‍ളി ചാപ്‌ളിന്‍


ഈ ചിത്രം പുറത്തിറങ്ങിയിട്ട്‌ ഇപ്പോള്‍ 70 വര്‍ഷം കഴിഞ്ഞിരിക്കുന്നു.  1930 കളില്‍ വികസിത രാജ്യങ്ങളെ പിടിച്ച്‌ കുലുക്കിയ മഹാസാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ മുതലാളിത്ത വികസന കാഴ്‌ചപ്പാടിെനയും അതിന്റെ മനുഷ്യവിരുദ്ധമായ പ്രയോഗ/ലക്ഷ്യങ്ങെളയും അപഹസിക്കുകയാണ്‌ ചാപ്‌ളിന്‍.  ആധുനിക കാലത്തെ അമിതമായ യന്ത്രവല്‍ക്കരണവും വ്യവസായ മാനേജ്‌മെന്റ്‌ രീതികളും ചേര്‍ന്ന്‌ മനുഷ്യനെ കൊല്ലാെക്കാല ചെയ്യുന്നതിനെ പരിഹാസ്യമായും ആഴത്തിലും അങ്ങേയറ്റം ലളിതമായും ആവിഷ്‌ക്കരിച്ചിരിക്കുന്നു.  

30/11/2010 ചൊവ്വാഴ് 5 . 30   ന്‌ : 

ബൈസിക്കിള്തീവ്സ്‌ (ഇറ്റലി / 1948 / 93 മിനിറ്റ്‌)  

സംവിധാനം : വിറ്റോറിയോ ഡിസീക്ക

                രണ്ടു ലോകമഹായുദ്ധങ്ങളിലുമുള്ള വിനാശകരമായ പങ്കാളിത്തങ്ങളും ഫാസിസത്തിന്റെ നിഷ്ഠൂരമായ അധിനിേവശഘട്ടവും അനുഭവിച്ച്‌, തകര്ന്ന്തരിപ്പണമായ ഇറ്റലിയാണ് ബൈസിക്കിള്തീവ്സ്എന്ന പ്രസിദ്ധമായ സിനിമയുടെ കാലപശ്ചാത്തലംഫാസിസ്റ്റ്വിരുദ്ധ പ്രതിേരാധ പ്രസ്ഥാനത്തിന്റെ ഉയര്ച്ചയെ തുടര്ന്ന്രണ്ടാം ലോകമഹായുദ്ധം അവസാനിച്ചത്പുതിയ പ്രതീക്ഷകള്ക്ക്വഴിവച്ചുസ്വാതന്ത്ര്യം, പരിഷ്കാരങ്ങള്‍, ജനാധിപത്യ പ്രാതിനിധ്യം എന്നിവയുേടതാണ്പുതിയ കാലം എന്ന തോന്നല്പൊതുജീവിതത്തിലുളവായിപക്ഷേ, പെട്ടെന്ന്തന്നെ പ്രതീക്ഷകള്അസ്തമിച്ചുവ്യാപകമായ തൊഴിലില്ലായ്മയും, ദാരി്രദ്യവും, അഴിമതിയില്കുളിച്ച സര്ക്കാര്സംവിധാനങ്ങള്‍, പ്രദേശങ്ങളും വര്ഗ്ഗങ്ങളും തമ്മില്നികത്താനാവാത്ത അന്തരങ്ങള്‍, സാമൂഹ്യ നീതിയുടെ അഭാവം എന്നിങ്ങനെ സാധാരണക്കാരന്റെ നിത്യജീവിതം അതീവ ദുസ്സഹമായി മാറിക്കഴിഞ്ഞിരുന്നു വസ്തുതകളുടെ സുതാര്യവും, ഹൃദയസ്പര്ശിയുമായ അവതരണമാണ്ലോകസിനിമ നിലനില്ക്കുന്ന്രതയും കാലം ആസ്വാദകര്വീണ്ടും വീണ്ടും കാണാന്താല്പ്പര്യപ്പെടുന്ന ബൈസിക്കിള്തീവ്സ്എന്ന സിനിമയുടെ ഇതിവൃത്തെത്തയും ആവിഷ്കരണെത്തയും ആത്മാര്ത്ഥവും സത്യസന്ധവുമാക്കുന്നത്‌.